• HOME
  • ABOUT US
  • ADVERTISE
Friday, April 23, 2021
  • HEADLINES
    • All
    • TOP STORY
    • KERALA

    കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

    സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ റിമാന്‍ഡില്‍

    സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക; മതിയായ ചികിത്സ നല്‍കണമെന്ന് കെ യു ഡബ്ല്യൂ ജെ

  • LOCAL NEWS
    • All
    • PRESS MEET
    • KASARAGOD
    • KANHANGAD

    കെ-ടെറ്റ്: മേയ് 6 വരെ അപേക്ഷിക്കാം

    കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന് പണ്ഡിതര്‍

    ബന്തിയോട്ട് വീട് കുത്തിതുറന്ന് ഒന്നരപവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് വാച്ചുകളും കവര്‍ന്നു; വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയെത്തിയ അയല്‍വാസിയായ സ്ത്രീക്ക് മുന്നിലൂടെ മോഷ്ടാവ് സ്ഥലം വിട്ടു

  • NEWS STORY
    • All
    • LOCAL BODY ELECTION 2020
    • ASSEMBLY ELECTION 2021

    മഞ്ചേശ്വരത്ത് ഇരുനില വീട് അതേപടി ഉയര്‍ത്തി മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നു; ഈ രീതി സാധ്യമാവുന്നത് ഹൗസ് ലിഫ്റ്റിംഗ് ആന്റ് റീ ലൊക്കേറ്റിംഗ് ടെക്നോളജിയിലൂടെ

    പഠനം ഉപേക്ഷിക്കാന്‍ ഒരുങ്ങിയിടത്തു നിന്ന് റാഞ്ചി ഐ.ഐ.എം. അസി. പ്രൊഫസര്‍ പദവിയില്‍; താരമായി രഞ്ജിത്ത്

    ദുര്‍ഘട പാതകള്‍ കടന്ന് കൊളത്തുകാട് ഏകാധ്യാപക സ്‌കൂള്‍ ബൂത്തുകള്‍

    മറുകര താണ്ടി ഒരു വോട്ട്; ഒരു കൊപ്പല്‍ മാതൃക

    പോളിങ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും വീക്ഷിച്ച് വെബ് വ്യൂയിങ് സംഘം

    തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി രാജഗോപാലന്‍; മുരടിപ്പ് മാത്രമെന്ന് എം.പി ജോസഫും ഷിബിനും

    മോദിക്കും അമിത് ഷായ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഒരേ ഭാഷ-എസ്. രാമചന്ദ്രപിള്ള

    തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം- എം.പി. ജോസഫ്

    യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം-ഡി.എം.ഒ

    സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്ക് ആര്‍.ടി.ഒ മുഖാവരണം നല്‍കി

    ലയണ്‍സ് ക്ലബ്ബ് ‘നോ ഹന്‍ഗര്‍’ പദ്ധതിക്ക് തുടക്കമായി

  • NRI
  • OBITUARY
  • ARTICLES
    • All
    • SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    വേണ്ടത് മൊറട്ടോറിയം; തിരിച്ചുപിടിക്കലല്ല

    ഭൂമി കോവിഡ് കാലത്ത്

    എല്ലാവര്‍ക്കും വാക്‌സിന്‍

    Trending Tags

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനും വിജയ് സേതുപതിയും ഒന്നിക്കുന്ന ‘വിടുതലൈ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

      ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു, വഞ്ചിതരാകരുതെന്ന് സംവിധായകന്‍

      എന്തിനാണ് എപ്പോഴും നല്ല സിനിമകള്‍ മാത്രം ചെയ്യുന്നത്? ഇടയ്ക്ക് ഞങ്ങളെ പോലെ മോശം സിനിമയും ചെയ്തുകൂടെ? ഫഹദ് ഫാസിലിന്റെ ജോജിയെയും ടീമിനെയും പുകഴ്ത്തി ബോളിവുഡ് സിനിമകളെ പരിഹസിച്ച് ബോളിവുഡ് താരം ഗജ്രാജ് റാവു

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഗള്‍ഫുനാടുകളിലെ മൂത്രാശയക്കല്ലുകളും ചികിത്സാരീതികളും

        കോവിഡ് വന്ന് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍

        അപസ്മാരം ഭേദമാക്കാവുന്ന അസുഖമാണ്

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam
    • HEADLINES
      • All
      • TOP STORY
      • KERALA

      കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

      സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ റിമാന്‍ഡില്‍

      സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക; മതിയായ ചികിത്സ നല്‍കണമെന്ന് കെ യു ഡബ്ല്യൂ ജെ

    • LOCAL NEWS
      • All
      • PRESS MEET
      • KASARAGOD
      • KANHANGAD

      കെ-ടെറ്റ്: മേയ് 6 വരെ അപേക്ഷിക്കാം

      കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന് പണ്ഡിതര്‍

      ബന്തിയോട്ട് വീട് കുത്തിതുറന്ന് ഒന്നരപവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് വാച്ചുകളും കവര്‍ന്നു; വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയെത്തിയ അയല്‍വാസിയായ സ്ത്രീക്ക് മുന്നിലൂടെ മോഷ്ടാവ് സ്ഥലം വിട്ടു

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      മഞ്ചേശ്വരത്ത് ഇരുനില വീട് അതേപടി ഉയര്‍ത്തി മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നു; ഈ രീതി സാധ്യമാവുന്നത് ഹൗസ് ലിഫ്റ്റിംഗ് ആന്റ് റീ ലൊക്കേറ്റിംഗ് ടെക്നോളജിയിലൂടെ

      പഠനം ഉപേക്ഷിക്കാന്‍ ഒരുങ്ങിയിടത്തു നിന്ന് റാഞ്ചി ഐ.ഐ.എം. അസി. പ്രൊഫസര്‍ പദവിയില്‍; താരമായി രഞ്ജിത്ത്

      ദുര്‍ഘട പാതകള്‍ കടന്ന് കൊളത്തുകാട് ഏകാധ്യാപക സ്‌കൂള്‍ ബൂത്തുകള്‍

      മറുകര താണ്ടി ഒരു വോട്ട്; ഒരു കൊപ്പല്‍ മാതൃക

      പോളിങ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും വീക്ഷിച്ച് വെബ് വ്യൂയിങ് സംഘം

      തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി രാജഗോപാലന്‍; മുരടിപ്പ് മാത്രമെന്ന് എം.പി ജോസഫും ഷിബിനും

      മോദിക്കും അമിത് ഷായ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഒരേ ഭാഷ-എസ്. രാമചന്ദ്രപിള്ള

      തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം- എം.പി. ജോസഫ്

      യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്

    • REGIONAL
      • All
      • ACHIEVEMENT
      • NEWS PLUS
      • ORGANISATION

      കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം-ഡി.എം.ഒ

      സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്ക് ആര്‍.ടി.ഒ മുഖാവരണം നല്‍കി

      ലയണ്‍സ് ക്ലബ്ബ് ‘നോ ഹന്‍ഗര്‍’ പദ്ധതിക്ക് തുടക്കമായി

    • NRI
    • OBITUARY
    • ARTICLES
      • All
      • SPECIAL
      • FEATURE
      • COLUMN
      • OPINION
      • MEMORIES
      • BOOK REVIEW
      • EDITORIAL

      വേണ്ടത് മൊറട്ടോറിയം; തിരിച്ചുപിടിക്കലല്ല

      ഭൂമി കോവിഡ് കാലത്ത്

      എല്ലാവര്‍ക്കും വാക്‌സിന്‍

      Trending Tags

      • SPORTS
      • ENTERTAINMENT
        • All
        • MOVIE

        ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനും വിജയ് സേതുപതിയും ഒന്നിക്കുന്ന ‘വിടുതലൈ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

        ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു, വഞ്ചിതരാകരുതെന്ന് സംവിധായകന്‍

        എന്തിനാണ് എപ്പോഴും നല്ല സിനിമകള്‍ മാത്രം ചെയ്യുന്നത്? ഇടയ്ക്ക് ഞങ്ങളെ പോലെ മോശം സിനിമയും ചെയ്തുകൂടെ? ഫഹദ് ഫാസിലിന്റെ ജോജിയെയും ടീമിനെയും പുകഴ്ത്തി ബോളിവുഡ് സിനിമകളെ പരിഹസിച്ച് ബോളിവുഡ് താരം ഗജ്രാജ് റാവു

      • MORE
        • CARTOON
        • BUSINESS
        • LIFESTYLE
          • All
          • HEALTH
          • TRAVEL

          ഗള്‍ഫുനാടുകളിലെ മൂത്രാശയക്കല്ലുകളും ചികിത്സാരീതികളും

          കോവിഡ് വന്ന് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍

          അപസ്മാരം ഭേദമാക്കാവുന്ന അസുഖമാണ്

        • EDUCATION
        • TECHNOLOGY
        • AUTOMOBILE
      • E-PAPER
      No Result
      View All Result
      Utharadesam
      No Result
      View All Result

      എടനീര്‍ മഠത്തിന്റെ ചരിത്രം; സച്ചിദാനന്ദ ഭാരതിയുടെ പീഠാരോഹണവും

      ഇബ്രാഹിം മുണ്ട്യത്തടുക്ക

      UD Desk by UD Desk
      October 27, 2020 Published Time: 4:34 PM
      in ARTICLES
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      എടനീര്‍ മഠത്തെക്കുറിച്ച് എഴുതുമ്പോള്‍ ആദ്യം തന്നെ ശ്രീ. ശങ്കരാചര്യരെ കുറിച്ച് എഴുതിത്തുടങ്ങണം. കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖരും അദ്വൈത വേദങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതി തന്റെ വേദപാണ്ഡിത്യം ലോകത്തിന് കാണിച്ച് തന്ന മഹാ വ്യക്തിത്വവുമായിരുന്നു ശ്രീ ശങ്കരചാര്യര്‍.
      എ.ഡി. എഴുപതിനും എണ്‍പതിനും ഇടയില്‍ ശ്രീ ശിവഗുരു-ആര്യാംബ ദമ്പതികളുടെ മകനായി കാലടിയിലാണ് ജന്മം കൊണ്ടത്. സന്താന സൗഭാഗ്യം ഇല്ലാത്തതിനാല്‍ നിരവധി പ്രാര്‍ത്ഥനകള്‍ നടത്തിയതിന്റെ ഫലമായിട്ടാണ് ശങ്കരാചാര്യരെ മകനായി ലഭിച്ചത് എന്നാണ് ചരിത്രം. അദ്വൈത വേദങ്ങളുടെ പണ്ഡിതനായിട്ടാണ് ലോകം ശ്രീ ശങ്കരാചാര്യരെ കാണുന്നത്. ആധുനിക ജീവിതത്തിനും ചിന്തയ്ക്കും ഉള്‍കൊളളാവുന്ന രീതിയില്‍ അദ്വൈത വേദങ്ങളില്‍ പൊളിച്ചെഴുത്ത് തന്നെ അദ്ദേഹം നടത്തി. മഹോദയപുരത്തെ രാജാവായിരുന്ന രാജശേഖര വര്‍മ്മന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. ശങ്കരാചാര്യര്‍ സന്യാസം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചരിത്രം നില നില്‍ക്കുന്നുണ്ട്. ശങ്കരാചാര്യര്‍ പെരിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തന്റെ കാലിനെ മുതല പിടിച്ചെന്ന് അമ്മയോട് പറയുന്നു. മുതല എന്നെ ഒഴിവാക്കണമെങ്കില്‍ അമ്മ എനിക്ക് സന്യാസത്തിന് അനുമതി തരണം. അമ്മ അങ്ങനെ സന്യാസത്തിന് അനുമതി നല്‍കി. അതോടെ ശങ്കരാചാര്യരെ മുതല പിടിയില്‍ നിന്നും വിട്ടു. സന്യാസത്തിന് യാത്ര ചോദിക്കുമ്പോള്‍ അമ്മ ചോദിച്ചു. ‘അമ്മയായ എനിക്ക് വല്ലതും തരുന്നില്ലെ’ അപ്പോള്‍ ശങ്കരാചാര്യര്‍ ഒരു ശ്ലോകം ഉരുവിട്ടു.
      ”നയ്‌രൂച്യം തനു ശോഷണം
      സച്ചായാഗം മഗമനമെയ് സമ്പല്‍സരി…”
      ഒമ്പത് മാസം ഗര്‍ഭം ചുമന്ന് വയറ്റില്‍ കിടന്ന് അമ്മയ്ക്ക് ഉറങ്ങാന്‍ കഴിയാതെ ഗര്‍ഭകാല സമയത്ത് സഹിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ നോക്കിയാല്‍ പോലും അമ്മക്ക് സമ്മാനിക്കുവാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. അമ്മ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഭഗവാന്‍ വിഷ്ണുവിനെ സ്തുതിച്ച് ശ്ലോകം ചൊല്ലി അമ്മയ്ക്ക് സമ്മാനിച്ചു. എന്നിട്ട് സന്യാസത്തിന് യാത്രയായി എന്നാണ് ചരിത്രം. ശേഖരവര്‍മ്മ രാജാവ് ക്ഷേത്ര പ്രതിഷ്ഠകള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കി. ശങ്കരാചാര്യര്‍ ഉത്തരേന്ത്യയില്‍ പര്യടനം നടത്തിയതിന് ശേഷം ദിഗ്വിജയ സിംഗനും അദ്ദേഹത്തിന്റെ ഭാര്യയുമായി സംവാദം നടത്തി അവരെ പരാജയപ്പെടുത്തി. അതിന് ശേഷം കാശ്മീരില്‍ പോയി ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറി എന്നാണ് ചരിത്രം. പിന്നീട് ഭാരതത്തിന്റെ നാല് ദിക്കുകളിലായി നാല് മഠങ്ങള്‍ ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. ശാരദാ മഠം, ഗോവര്‍ദ്ദനമഠം, ശൃംഗേരിമഠം, ജ്യോതിര്‍മഠം എന്നിവയാണ് അവ.
      ഭാരതം മുഴുവനും സഞ്ചരിച്ച് പല മത വിശ്വാസികളുമായി ചര്‍ച്ച നടത്തി അവരെ പരാജയപ്പെടുത്തി വേദാന്ത തത്വ ചിന്തകരില്‍ പ്രമുഖരുടെ നിരയില്‍ തന്നെയായിരുന്നു ശങ്കരാചാര്യരും. ശങ്കര നൂറ്റാണ്ടുകള്‍ എന്ന പേരില്‍ അദ്ദേഹത്തിന്റേതായി കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുമത വിശ്വാസത്തിനും ആരാധനക്കും ഏകീകരണവും ഐക്യരൂപവുമുണ്ടാക്കിയത് ശ്രീ ശങ്കരാചാര്യ സ്വാമികളാണ്. ഇതിന് വേണ്ടി അദ്ദേഹം എഴുതിയ തത്വചിന്തകളുടെ ഗ്രന്ഥങ്ങള്‍, കവിതകള്‍, കാവ്യങ്ങള്‍, ശ്ലോകങ്ങള്‍ ഇവയില്‍ പലതും സംസ്‌കൃത ഭാഷയിലാണ്. മാധവീയ ശങ്കരം അവയില്‍ പ്രധാനപ്പെട്ടതാണ്. ഭജഗോവിന്ദം എന്ന ഗ്രസ്ഥം വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്.
      ലോകത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിച്ചു വന്ന ശങ്കരാചാര്യര്‍ സ്വന്തം നാടായ കേരളത്തില്‍ തിരിച്ചു വന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ബ്രാഹ്മണ വിശ്വാസികള്‍ ശങ്കരാചാര്യരോട് ക്ഷമ ചോദിച്ച് പറഞ്ഞു. ”താങ്കള്‍ ഇത്രയും വലിയ വ്യക്തിത്വമാണെന്ന് മനസ്സിലാകാത്തത് കൊണ്ടാണ് അങ്ങയോട് മുമ്പ് സഹകരിക്കാത്തത്. താങ്കള്‍ എവിടെയും പോകരുത്. എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരും. ഇവിടെ നിന്ന് കുറച്ചു പേരെ താങ്കള്‍ ശിഷ്യന്‍മാരായി സ്വീകരിക്കണം. അതിന് ശങ്കരാചാര്യര്‍ സമ്മതിച്ചില്ല. ഇപ്പോള്‍ നിലവില്‍ നാല് പേരെ ഞാന്‍ ശിഷ്യന്‍മാരായി സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു, അത് കൊണ്ട് എന്റെ ശിഷ്യത്വം ആവശ്യമുളളവര്‍ക്ക് അവരില്‍ നിന്നും ശിഷ്യത്വം സ്വീകരിക്കാം. ശങ്കരാചാര്യര്‍ ഉത്തരഭാരതത്തില്‍ വീണ്ടും സഞ്ചരിച്ച് കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനനിമഗ്‌നനായിരിക്കുമ്പോള്‍ സമാധിയായി. പ്രായം 32 വയസ്സായിരുന്നു. ശങ്കരാചാര്യരില്‍ നിന്ന് നേരിട്ട് ശിഷ്യത്വം സ്വീകരിച്ചവര്‍ക്കായി തൃശൂരില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ചു. ഓരോ വേദത്തിനും ഒരോ ശിഷ്യന്‍മാര്‍, ഓരോ മഠം എന്ന നിലയിലാണ് അവ സംവിധാനിച്ചത്. ഋഗ്വേദം ഇടയില്‍ മഠം (തെക്കേ കാട് മഠം), മഠാധിപതി: ഉപാസന മൂര്‍ത്തി, യജുര്‍വേദം: നടുവില്‍ മഠം, മഠാധിപതി: ശ്രീ പാര്‍ത്ഥസാരഥി, സാമവേദം, വടക്കേ മഠം, മഠാധിപതി: ശ്രീ ഉപാസനമൂര്‍ത്തി, അധര്‍വ്വവേദം മഠാധിപതി: നരസിംഹ മൂര്‍ത്തി. ഇത്രയും മഠങ്ങള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ടായപ്പോള്‍ വടക്കന്‍ കേരളത്തില്‍ മഠം വേണമെന്ന ആവശ്യം വിശ്വാസികള്‍ ഉയര്‍ത്തി. ഈ നാല് മഠത്തിലെ മഠാധിപതികള്‍ക്കും സ്ഥാന പേരുകള്‍ ഉണ്ടായിരുന്നു. കേശവാനന്ദ ഭാരതി, സച്ചിതാനന്ദ ഭാരതി, ബാലകൃഷ്ണ ഭാരതി, ഈശ്വരാനന്ദ ഭാരതി എന്നീ നാലു പേരുകളിലായിരുന്നു മഠാധിപതിയെ ജനങ്ങള്‍ക്ക് അറിഞ്ഞിരുന്നത്. ആ നാല് പേരുടെ പേരുകളിലായിരിയിരിക്കും അവയുടെ പുനരാവര്‍ത്തനമായി നടക്കുക. വടക്കന്‍ കേരളത്തില്‍ മഠം വേണമെന്ന വിശ്വാസികളുടെ ആവശ്യമനുസരിച്ച് മധുവാഹിനി പുഴയുടെ തീരത്ത് എടനീര്‍ എന്ന പ്രദേശത്ത് ശ്രീ ശ്രീ കേശവാനന്ദ ഭാരതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം മഠാധിപതിയായി മഠം സ്ഥാപിച്ചു. 13-ാം മഠാധിപതിയായി വന്നത് ഏതാനും മാസം മുമ്പ് വിടപറഞ്ഞ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമികളാണ്. എടനീര്‍ മഠത്തിലെ ആദ്യ മഠാധിപധിയുടെ പേരും ശ്രീ ശ്രീ കേശവാന്ദ ഭാരതി എന്നായിരുന്നു. പിന്നീട് വന്ന സച്ചിദാനന്ദ ഭാരതി സ്വാമിജി മഠങ്ങള്‍ നവീകരിക്കാനും ദേവാലയങ്ങള്‍ പുതിക്കി പണിയാനും ആരംഭിച്ചു. മഠങ്ങള്‍ വേണ്ടത് പോലെ നവീകരിച്ചും ഒപ്പം പൊതു പ്രവര്‍ത്തനവും നടത്തി. എടനീരിലൂടെ കടന്ന് പോകുന്ന മധുവാഹിനി പുഴക്കരികിലായി മഠത്തിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന അപ്പര്‍ മിലിറ്ററി സ്‌കൂളും ഹയര്‍ മിലിറ്ററി സ്‌കൂളും അദ്ദേഹം സ്ഥാപിച്ചതാണ്.
      കാസര്‍കോട് കേരളത്തിന്റെ ഭാഗമായി വന്നപ്പോള്‍ പതിമൂന്നാം മഠാധിപതിയായ വന്ന ശ്രീ ശ്രീ കേശവാനന്ദഭാരതി അവര്‍കള്‍ 1959ല്‍ ഹൈസ്‌കൂള്‍ സ്ഥാപിച്ചു. എടനീര്‍ മഠത്തില്‍ പതിമൂന്ന് സമാധികളുണ്ട്. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ 44ാം വകുപ്പ് ഭേദഗതി വരുത്തിയപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ ശ്രീ ശ്രീ കേശവാനന്ദ ഭാരതി കേസ് ഫയല്‍ ചെയ്ത് ഭരണഘടനയുടെ പ്രാഥമിക ഘടനയില്‍ മാറ്റം വരുത്താന്‍ ഒരു സര്‍ക്കാറിനും അധികാരമില്ലെന്ന് പറഞ്ഞ് വാദിച്ച് സുപ്രിം കോടതിയെ സമീപിച്ചു. അന്ന് കോടതിയില്‍ സര്‍ക്കാറിന് വേണ്ടിയും ഹര്‍ജിക്കാരന് വേണ്ടിയും വക്കീലന്‍മാര്‍ എഴുപത്തി മൂന്ന് ദിവസം വാദവും പ്രതിവാദവും നടത്തി. ഹര്‍ജിക്കാരനായ കേശവാനന്ദ ഭാരതി വിജയിച്ചു. ഇന്ന് ഇന്ത്യയിലെ ഏത് നിയമ വിദ്യാര്‍ത്ഥികള്‍ക്കും സിലബസില്‍ കേശവാനന്ദ ഭാരതി കേസിനെ കുറിച്ച് ഒരു അധ്യായം തന്നെ പഠിക്കാനുണ്ട്.
      ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഹയര്‍ സെക്കണ്ടറി സ്‌കൂളും സ്ഥാപിതമായതും അവയ്ക്ക് അംഗീകാരം ലഭിച്ചതും കേശവാനന്ദ സ്വാമിജിയുടെ പരിശ്രമം കൊണ്ട് മാത്രമാണ്. കേശവാനന്ദ ഭരതി ഒരു മഠാധിപതി മാത്രമായിരുന്നില്ല, കാസര്‍കോട് ജില്ലയിലെ ഹിന്ദു-മുസ്ലിം മത സൗഹാര്‍ദ്ദത്തിന്റെ അംബാസിഡര്‍ കൂടി ആയിരുന്നു.
      സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മറ്റി നടത്തിയ ‘മാനിഷാദാ സ്‌നേഹ സാഗരം’ എന്ന സാംസ്‌കാരിക പരിപാടിയില്‍ ആത്മീയാചാര്യന്‍ സ്വാമി അഗ്‌നിവേശ് ആയിരുന്നു മുഖ്യാതിഥി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, കണ്ണൂര്‍ ആര്‍ച്ച് ബിഷപ്പ്, എടനീര്‍ മഠാതിപധിയായ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമിജികള്‍, ശ്രീ സായിറാം ഗോപാല കൃഷ്ണ ഭട്ട് തുടങ്ങിയവരും സംബന്ധിച്ചിരുന്നു. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എസ്.എം.എഫ് ജില്ലാ പ്രസിഡണ്ടായിരുന്ന ചെര്‍ക്കളും അബ്ദുല്ലയാണ് അധ്യക്ഷത വഹിച്ചത്. സ്വാഗതം പറഞ്ഞത് ഞാനും. സ്വാമി അഗ്‌നിവേശ് അവര്‍കളെ സ്വാഗതം ചെയ്ത് കൊണ്ടും പരിപാടിയെ വിശദീകരിച്ച് കൊണ്ടും സംസ്‌കൃതത്തിലാണ് ഞാന്‍ പ്രസംഗിച്ചത്. എടനീര്‍ മഠാധിപതി അവര്‍കള്‍ക്കും സായിറാം ഗോപല കൃഷ്ണ ഭട്ട് അവര്‍കള്‍ക്കും കന്നഡയിലാണ് സ്വാഗതം ആശംസിച്ചത്. എടനീര്‍ മഠാധിപതി സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോള്‍ സംസ്‌കൃതത്തില്‍ പ്രസംഗിച്ചതിനെ അഭിനന്ദിച്ചു.
      വര്‍ഗീയത എന്തെന്നറിയാത്ത ഒരു നല്ല ഹിന്ദുമത വിശ്വാസിയും മറ്റുളള മത വിശ്വാസങ്ങളെയും ആദരിച്ചിരുന്ന മതേതര വാദിയും ആയിരുന്നു ശ്രീ കേശവാനന്ദ ഭാരതി.
      സ്വാമിജിയുടെ സഹോദരീ പുത്രനും ശിഷ്യനുമായ ജയറാം മഞ്ചത്തായ നാളെ എടനീര്‍ മഠാധിപതിയായി പീഠാരോഹിതനാവുന്നു. പതിറ്റാണ്ടുകളോളം ശ്രീ കേശവാനന്ദ ഭാരതിയുടെ നിഴലായി ജീവിച്ച ജയറാം മഞ്ചത്തായ, കേശവാനന്ദ ഭാരതിയുടെ ആശയങ്ങളും മാതൃകയുമായാണ് മുന്നോട്ട് പോവുക. സ്വാമി സച്ചിദാനന്ദ ഭാരതിയില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത് കേശവാനന്ദ ഭാരതിയുടെ തുടര്‍ച്ച തന്നെയാണ്. നല്ല ആശയങ്ങളും ദീര്‍ഘ വീക്ഷണവും കൊണ്ട് മഠത്തിന്റെ പുരോഗതിയും ചുറ്റുവട്ടങ്ങളുടെ വികസനവും യാഥാര്‍ത്ഥ്യമാകും എന്ന പ്രതീക്ഷ തന്നെയാണ് എല്ലാവര്‍ക്കും. മതേതര ചിന്തകളോടെ വലിയൊരു മഠത്തെ നയിക്കാന്‍ പ്രാപ്തനാണ് ശ്രീ സച്ചിദാനന്ദ ഭാരതി.

      Previous Post

      കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിലെ പുരോഗതി

      Next Post

      യാത്രയായത് സ്‌നേഹനിധിയായ കുടുംബനാഥന്‍

      Related Posts

      വേണ്ടത് മൊറട്ടോറിയം; തിരിച്ചുപിടിക്കലല്ല

      April 22, 2021
      4

      ഭൂമി കോവിഡ് കാലത്ത്

      April 21, 2021
      5

      എല്ലാവര്‍ക്കും വാക്‌സിന്‍

      April 21, 2021
      6

      മാലിന്യ സംസ്‌കരണം; ഉചിതമായ തീരുമാനം

      April 20, 2021
      2

      മുസ്ലിം ലീഗ് ഓഫീസിന്റെ സൂക്ഷിപ്പുകാരന്‍ ഇബ്രാഹിം വിടവാങ്ങി

      April 19, 2021
      16

      ചികിത്സാ സൗകര്യം ഒരുക്കണം

      April 19, 2021
      3
      Next Post

      യാത്രയായത് സ്‌നേഹനിധിയായ കുടുംബനാഥന്‍

      ഇംപാക്ട് -2020 ലീഡര്‍ഷിപ്പ് ട്രെയിനിങ് ക്യാമ്പ് പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും

      മസ്‌ക്കറ്റ് കെ.എം.സി.സി കാരുണ്യ സ്പര്‍ശം; ധനസഹായം കൈമാറി

      ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ആദരിച്ചു

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

      April 22, 2021

      സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ റിമാന്‍ഡില്‍

      April 22, 2021

      സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക; മതിയായ ചികിത്സ നല്‍കണമെന്ന് കെ യു ഡബ്ല്യൂ ജെ

      April 22, 2021

      ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനും വിജയ് സേതുപതിയും ഒന്നിക്കുന്ന ‘വിടുതലൈ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

      April 22, 2021

      ഐപിഎല്‍: ധോണിക്കും രോഹിതിനും പിന്നാലെ ഇയാന്‍ മോര്‍ഗനും തിരിച്ചടി

      April 22, 2021

      യെല്ലോ ഹാര്‍ട്ട് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

      April 22, 2021

      യുവേഫയും അസോസിയേഷനുകളും ചേര്‍ന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുന്നു; ക്ലബുകള്‍ക്ക് അര്‍ഹമായ ലാഭവിഹിതം നല്‍കാന്‍ യുവേഫ തയ്യാറകണം: ഇന്റര്‍ മിലാന്‍ പരിശീലകന്‍

      April 22, 2021

      പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കണം; എ.എം ആരിഫ് എം.പി പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

      April 22, 2021

      കോവിഡ് രണ്ടാം തരംഗം: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയും സിംഗപ്പൂരും വിലക്കേര്‍പ്പെടുത്തി

      April 22, 2021

      സുബീറ ഫര്‍ഹത്ത് വധം: ഹാന്‍ഡ് ബാഗും പ്രതിയുടെ വസ്ത്രവും കണ്ടെടുത്തു

      April 22, 2021

      ARCHIVES

      October 2020
      M T W T F S S
       1234
      567891011
      12131415161718
      19202122232425
      262728293031  
      « Sep   Nov »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • HEADLINES
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Login to your account below

      Forgotten Password? Sign Up

      Fill the forms bellow to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In